Posts

Showing posts from 2017

നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം ഒന്ന്

Image
28.12.17 ഒന്ന് നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം പരമ്പര മാധ്യമം പി.പി. കബീർ ഉറ്റവർ ഉയർത്തിക്കെട്ടിയ അവഗണനയുടെ വേലിക്കിപ്പുറം ആശ്രയവും അഭയവും കാത്തുനിൽക്കുകയാണ് സാക്ഷര കേരളത്തിെൻറ വാർധക്യം. പോറ്റിവളർത്തിയ അരുമമക്കൾ ചവിട്ടിത്തള്ളിയ വയോജനങ്ങൾ കൊടിയവേദനയുടെ കയങ്ങളിലാണ്. രോഗാതുരരും അവശരുമായ ചിലർ മരുന്നിനുപോലും വകയില്ലാതെ അലയുകയാണെങ്കിൽ പണത്തിെൻറ ധാരാളിത്തത്തിലും ഒന്നു മിണ്ടിപ്പറയാനോ സാന്ത്വന വാക്കിനോ ഗതിയില്ലാതെ ഉഴലുകയാണു മറ്റു ചിലർ. ജീവിതത്തിരക്കുകളിലും നമ്മെ നാമാക്കി മാറ്റിയ ഇൗ വയോധികർക്കു താങ്ങും തണലുമാവാൻ നമുക്ക് ബാധ്യതയില്ലേ?  കേരളീയ വയോജനങ്ങളുടെ ജീവിതവ്യഥകളിലൂടെ മാധ്യമം ലേഖകൻ പി.പി കബീർ നടത്തുന്ന അന്വേഷണം  തിരക്കുകളിലമർന്ന രണ്ടാം തലമുറയും തിരിഞ്ഞുനോക്കാൻ മനസ്സില്ലാത്ത ന്യൂജനറേഷനും 2016 മാർച്ചിൽ തി...

മുക്കം ചോരയിലെഴുതുന്ന ചരിത്രം

ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധസമരവും ഭരണകൂട ഇടപെടലും ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ പുരയിടങ്ങളും വീടും തകർത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ  സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് മുക്കം നിവാസികൾ ചെറുത്തുനിൽപിലാണ്. പൊലീസ് അടിച്ചമർത്തലുകളെ അതിജീവിച്ചും സ്ത്രീകൾ ഉൾെപ്പടെയുള്ളവർ സമരം തുടരുന്നു. മുക്കത്ത് എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കുന്നു. അധികാരം കൊണ്ട് ജനകീയ സമരത്തെ അടിച്ചമർത്തുക എന്നത് ഭരണകൂടങ്ങളുടെ പൊതുഭാഷയാണെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. കേരളത്തിലും ഇതെത്രയോ തവണ ആവർത്തിച്ചിരിക്കുന്നു. സ്വന്തം മണ്ണ് കവർന്നെടുക്കാതിരിക്കാൻ  തെരുവിലെ പൊള്ളുന്ന വെയിലിലേക്കിറങ്ങിയ കോഴിക്കോട് മുക്കം എരഞ്ഞിമാവിലെ സ്ത്രീകളടക്കമുള്ള ജനത സർക്കാർ കണക്കിൽ  തീവ്രവാദികളാണിന്ന്. ഗെയിൽ പദ്ധതിക്കെതിെര പോരാടുന്നവരെ അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങൾക്ക് മുന്നിൽ  ഇവിടത്തെ ജനത മുട്ടുമടക്കാൻ ഒട്ടുമേ തയാറല്ല. ഠഠഠ മലപ്പുറം^ കോഴിക്കോട് ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമാണ് എരഞ്ഞിമാവ്. കൊയിലാണ്ടി^എടവണ്ണ സംസ്ഥാനപാതയിൽ മലപ്പുറം ജില്ലയുടെ തുടക്കം ഇവിടെ നിന്നാണ്. കെ...

ഗെയിൽ സമരവും ഇടത് വിശകലനവും

മുൻ മന്ത്രികൂടിയായ എളമരം കരീം ‘ഭീകരത തന്നെ’ എന്ന ശീർഷകത്തിൽ മാധ്യമത്തിൽ എഴുതിയ കുറിപ്പ് (2017 നവംബർ 8) ഗെയിൽ വിഷയത്തിൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതും ജനകീയ സമരത്തോട് അരിശം തീർക്കുന്നതുമാണ്. ഗെയിൽ പൈപ്പ് ലൈൻ ജനവാസ മേഖലകളിലൂടെ കടന്നുപോകുന്നതിനെതിരെ മൂന്ന് സെൻറിലും അഞ്ച് സെൻറിലും ജീവിക്കുന്ന ഗ്രാമീണ ജനത നടത്തിയ ജനകീയ ചെറുത്തുനിൽപിനെ തീവ്രവാദ മുദ്ര ചാർത്തി നിഷ്ക്രിയമാക്കാൻ സാധ്യമല്ല. ജനകീയ സമരത്തിനെതിരെ പൊലീസ് നടപടികളുണ്ടായപ്പോൾ കാസർകോട്ടു നിന്നു വന്ന രണ്ടുപേരെ പൊലീസ് പിടിച്ചു എന്ന ലേഖകെൻറ പ്രസ്താവന ശുദ്ധ കളവാണ്. പൊലീസ് മർദിക്കുകയും അറസ്റ്റ് ചെയ്യുകയും റിമാൻഡിലാക്കുകയും ചെയ്തവരിൽ 14 പേർ സി.പി.എം, എട്ടുപേർ കോൺഗ്രസ്, ഒമ്പതുപേർ മുസ്ലിം ലീഗ്, മൂന്നുപേർ എസ്.ഡി.പി.ഐ, ഒരാൾ വെൽെഫയർ പാർട്ടി എന്നിങ്ങനെയാണ്. ഇതിനുപുറമെ പൊലീസ് അറസ്റ്റ്ചെയ്ത് റി...

ഇരകൾക്ക് സാന്ത്വനമായി വിവരാവകാശ വിധി

ഇരകൾക്ക് നിയമപരമായി സംരക്ഷണം നൽകേണ്ടവർതന്നെ കുറ്റവാളികളോടൊപ്പം ചേർന്ന് അവരെ  പീഡിപ്പിക്കുന്ന സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ അസാധാരണമല്ല. എന്നാൽ, ഇത്തരം കുറ്റവാളികൾക്ക് നിയമം നൽകുന്ന പരമാവധി ശിക്ഷ ചുമത്തണമെന്ന തീരുമാനം അപൂർവമാണ്. ലൈംഗിക പീഡനങ്ങൾക്ക് ഇരയായ യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം നൽകണമെന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് രചനാത്മകമാകുന്നത്, അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം ഇത്തരം വിവരങ്ങൾ നൽകണമെന്ന തത്ത്വം സ്ഥാപിക്കപ്പെട്ടതുകൊണ്ടാണ്. പൗരെൻറ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ 48 മണിക്കൂറിനകം രേഖകൾ നൽകണമെന്നാണ് വിവരാവകാശ നിയമം അനുശാസിക്കുന്നത്. എന്നാൽ, ഇൗ സമയപരിധി ലംഘിച്ചു വരുകയാണ്. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ ഒരു മാസം കഴിഞ്ഞാ...

വിവരാവകാശത്തെ കൊല്ലുന്ന ദുർവ്യാഖ്യാനങ്ങൾ

വിവരാവകാശ അപേക്ഷകൾ മറ്റ് ഒാഫിസുകളിലേക്കും വകുപ്പുകളിലേക്കും കൈമാറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിവരാവകാശ കമീഷൻ സെക്രട്ടറി പുറപ്പെടുവിച്ച വിശദീകരണം സമീപകാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ‘കൈവശമുള്ള വിവരങ്ങൾ നൽകിയാൽ മതി’ എന്ന കമീഷെൻറ നിലപാട് അപേക്ഷകരെ വലക്കാൻ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയോടെ വിവരാവകാശപ്രവർത്തകർ ഇൗ വിശദീകരണത്തിനെതിരെ ശക്തമായി രംഗത്തുവന്നു. കമീഷൻ സെക്രട്ടറിയുടെ വിശദീകരണം ശരിവെച്ച് മുഖ്യ വിവരാവകാശ കമീഷണറായ വിൻസൻ എം. പോളും പ്രതികരിച്ചു. ‘‘അപേക്ഷ ലഭിക്കുന്ന അധികാരിയുടെ കൈവശമുള്ള വിവരങ്ങൾ നൽകിയാൽ മതിയെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇതേപറ്റി അറി...

നഴ്സുമാരുടെ സമരം

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വിട്ടുവീഴ്ചയില്ലാതെ കഴിഞ്ഞ 22 ദിവസമായി നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയും മറ്റ് അലവൻസുകളും നൽകുക, 200നുമേൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ സർവിസിലെ നഴ്സിന് തുല്യമായ ശമ്പളം നൽകുക, നിരോധിക്കപ്പെട്ട െട്രയ്നി സമ്പ്രദായം അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷിതത്വവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുക തുടങ്ങിയ സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ സമരത്തിനിറങ്ങിയത്. സമരത്തിനിടയിൽ സർക്കാർ വിളിച്ചുചേർത്ത ചർച്ചയിൽെവച്ച് സമരക്കാരാവശ്യപ്പെട്ട ശമ്പളം നൽകാൻ സർക്കാർ തീരു...

പാളംതെറ്റാത്ത ഒാർമ്മകൾ

ഒാർമ്മകൾക്ക് ഉപമകൾ പലതാണ്. തീവണ്ടിപ്പാളം പോലെ നീണ്ട് കിടക്കുന്നതുമാണത്. നാല് പതിറ്റാണ്ടോളം ഇന്ത്യൻ റെയിൽവേയിൽ ജോലി േനാക്കി വിരമിച്ച 91കാരൻ വിക്ടർ നാപള്ളി തെൻറ തീവണ്ടി ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുേമ്പാൾ ആ സ്മരണകൾക്ക് ആവിയെഞ്ചിെൻറ ഇരമ്പലാണ്. കറുത്തിരുണ്ട കൽക്കരിപുകയുടെ മണം മാറാത്ത തീവണ്ടിയാപ്പീസുകളും എൻജിൻ മുറിയും ആ ഒാർമ്മയിലുണ്ട്. ആവിയെഞ്ചിനുകളിൽ കൽക്കരി കത്തിക്കുന്ന ഫയർമാനായിട്ടായിരുന്നു വിക്ടർ നാപള്ളി എന്ന ബാബുവേട്ടെൻറ തീവണ്ടി ജീവിതം തുടങ്ങുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിലൊന്ന് ഹിന്ദു പത്രത്തിലെ പരസ്യം കണ്ട് റെയിൽവേയിൽ ജോലിക്ക് അപേക്ഷിച്ചത് മുതൽ എല്ലാം കൃത്യമായി ഒാർമ്മയിൽ സുക്ഷിക്കുന്നുണ്ട് ആ വയോധികൻ ഇന്നും. ഇന്ത്യൻ ക്രിസ്ത്യാനികൾക്കും ആംേഗ്ലാ ഇന്ത്യൻസിനും മുൻഗണന നൽകിയ ആ പത്രപരസ്യത്തിൽ ബ്രാഹ്മണർ അപേക്ഷിക്കേണ്ടതില്ലെന്നും സൂചിപ്പിച്ചിരുന്നു. കഠിനമായ ശാരീരികാധ്വാനം ആവശ്യമായ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ മാംസാഹരം കഴിക്കുന്ന...

ഇനി ഗര്‍ഭപാത്രങ്ങളും ആര്‍.എസ്.എസ് പിടിച്ചെടുക്കും

വെളുപ്പ്, ഉയരം, ബുദ്ധി: ഇവ മൂന്നിനെയും കൂട്ടിയിണക്കുന്നതെന്താണ്? ഒറ്റനോട്ടത്തിൽ ഇവ മൂന്നും തമ്മിൽ ശാസ്ത്രീയമായ ബന്ധമൊന്നുമില്ലെന്ന് കൊച്ചു കുഞ്ഞുങ്ങൾക്കുവരെ അറിയാം. എങ്കിലും, നാം ജീവിക്കുന്ന ലോകത്തിെൻറ പൊതുബോധത്തിൽ ഇവ മൂന്നിനെയും പരസ്പരബന്ധിതമായി കാണാൻ പ്രേരിപ്പിക്കുന്ന ഏതോ ഒരു യുക്തി പ്രവർത്തിക്കുന്നുണ്ട്. ആ യുക്തി ഒരേസമയം ഏറ്റവും പുതിയതും എന്നാൽ, പഴക്കം തോന്നിക്കുന്നതുമാണ്. നമ്മുടെ സിനിമകളും പരസ്യങ്ങളും ഉൽപാദിപ്പിക്കുന്ന ശരീരബോധം അതാണ്. അതുപോലെ നമ്മുടെ സംസ്കാരത്തിലെ പ്രബല ബോധമായ ബ്രാഹ്മണിസവും വെച്ചുനീട്ടുന്നത് ഇതുതന്നെ. അങ്ങനെ ബ്രാൻഡഡ് ആയ ഒരു ശരീരബോധത്തെ കുപ്പായവും െഎസ്ക്രീമും ഗൃഹോപകരണ സാധനങ്ങളും വിൽക്കുന്നപോലെ വിൽക്കാനായാൽ അത് ഇന്നത്തെ കാലാവസ്ഥയിൽ നന്നായി വിൽക്കപ്പെടുന്ന ഒന്നാണെന്ന് മാർക്കറ്റ് വിദഗ്ധർ പറയും. എന്നാൽ, ഇത് രാഷ്ട്രീയമായി വിൽക്കാൻ സാധിച്ചാലോ? എന്നുപറഞ്ഞാൽ കറുത്തതും കുറിയതുമായ ഉടലുകൾക്കെതിരെ വെളുത്തതും ഉയരമുള്ളതുമായ ഉടലുകൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയബോധം ബലംപ്രയോഗിച്ച് സമൂഹത്തിൽ അടിച്ചേൽപിക്കുകയാണെങ്കിൽ അതിനെ ഫാഷിസം എന്നല്ലാതെ കുറഞ...

മരണക്കളമാകുേമ്പാൾ റോഡുകൾ?

Image
അപകട നിരക്കിെൻറ ഭയാനകമായ ഉയർച്ച നഗരത്തെ ഏറെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കോടികൾ െചഴെിച്ച് ട്രഫിക്  ബോധവത്ക്കരണവും വാഹന പരിശോധനയുമെല്ലാം ഒരു വശത്ത് തകൃതിയാകുേമ്പാഴും വർഷംതോറും  ഉണ്ടാകുന്ന അപകടങ്ങളുടെയും മരണത്തിെൻറയും എണ്ണത്തിൽ മാത്രം കാര്യമായ മാറ്റമുണ്ടാകുന്നില്ല. പൊലീസ്, ട്രാഫിക് പൊലീസ്, മോേട്ടാർ വാഹന വകുപ്പ് തുടങ്ങി മൂന്ന് വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് ട്രാഫിക്, ഗതാഗത സംവിധാനങ്ങൾ  കാര്യക്ഷമമാക്കാനുള്ള നടപടിയുണ്ട്. കൂടാതെ കോടികൾ ചിലവഴിച്ച് ജില്ലാ കലക്ടറുടെയും പൊലീസ് അധികൃതരുടെയും മോൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റോഡ് സുക്ഷാ  അതോറിറ്റിയുടെ പ്രവർത്തനവുമുണ്ട്. എന്നിട്ടും സിറ്റി പരിധിയിൽ കഴിഞ്ഞ വർഷം മാത്രം 1542 അപകടത്തിൽ 145 പേർ മരണപ്പെടുകയും 1682 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇത്രയും ജാഗ്രത പുലർത്തിയിട്ടും അപകട നിരക്ക് നിയന്ത്രണ വിേധയമാക്കാൻ ആവാത്തത് എന്തെന്ന അന്വേഷണത്തിന് ലഭിക്കുന്ന മറുപടി ഒന്നാണ്. വാഹനമോടിക്കുന്നവരുടെ ട്രാഫിക് സംസ്കാരത്തിെൻറ  അപാകതയാണ് വിവിധ മേഖലകളിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. നി...