Posts

Showing posts from March, 2012

ഭരണകൂടം മുഖംതിരിച്ച മാലിന്യ നിര്‍മാര്‍ജനം

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനിടെ മാലിന്യ നിര്‍മാര്‍ജത്തിന് ആവശ്യമായ നടപടി ഭരണകൂടം സ്വീകരിച്ചില്ളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നഗര സഭകളിലെ ഖരമാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ നഗരസഭകളും ശുചിത്വ മിഷനും ജില്ലാകലക്ടര്‍മാരും വീഴ്ചവരുത്തിയതായും കോടികളുടെ നഷ്ടം വരുത്തിയതായും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഭീകരമായ തോതില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മാലിന്യ പ്രശ്നത്തില്‍ അധികാരികള്‍ മുഖംതിരിഞ്ഞു നിന്നു എന്നാണ് റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം. ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവിനെ കുറിച്ച് യാതൊരു വിവരവും നഗരസഭകള്‍ക്ക് ഉണ്ടായിരുന്നില്ല. മുന്‍സിപ്പല്‍ ഖരമാലിന്യ (പരിപാലനവും കൈകാര്യം ചെയ്യലും) ചട്ടങ്ങള്‍ (എം.എസ്.ഡബ്ള്യൂ) പാലിക്കാതെയാണ് നഗരസഭകള്‍ മാലിന്യ ശേഖരണവും സംസ്കരണവും നടത്തിയത്. നഗരസഭകള്‍ക്ക് നല്‍കിയ തുകകള്‍ ശരിയായ വിധം വിനിയോഗിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഉത്തരവാദിത്തം ശുചിത്വ മിഷനും നിര്‍വഹിച്ചില്ല. മാലിന്...

wikimediannnnnnns

Image

എം.എല്‍.എമാരുശട രാഷ്ട്രീയം

Image
നിയമസഭയില്‍ തെറ്റായ ആരോപണം ഉന്നയിക്കുകയും അതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ തെളിവ് നല്‍കാതിരിക്കുകയും ചെയ്ത മുന്‍ എം.എല്‍.എമാരുശട രാഷ്ട്രീയം എന്താണ് വായിക്കുക..........................

പൊലീസ് പരാതി അതോറിറ്റി

Image
സുഹൃത്തുക്കളെ, സംസ്ഥാനത്തെ പൊലീസ് പരാതി അതോറിറ്റിയില്‍ കഴിഞ്ഞ നാല് വര്‍ഷം നല്‍കിയ പരാതികളും നടപടികളും ലഭിച്ചു, പക്ഷെ, നാല് വര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന നടപടിക്രമങ്ങളില്‍ എന്ത്മാത്രം നീതി കാണും.....പരിശോധിക്കപ്പെടേണ്ടതല്ളേ.....................

സുഹൃത്തുക്കളെ................ നിങ്ങള്‍ക്കറിയാമല്ളോ നമ്മുടെ രാജ്യത്ത് പൗരന്‍മാര്‍ക്ക് സുപ്രധാനമായ അവകാശം നലകുന്ന ഒരു നിയമം പാക്കിയിരുന്നു. വിവരാവകാശ നിയമം 2005 എന്ന ആ നിയമത്തിന്‍െറ ചിറകരിയാനാണ് കേരളത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കാന്‍മാരും വിവരാവകാശ കമിഷനിലെ അംഗങ്ങളും ശ്രമിക്കുന്നത്...........................പ്രതികരിക്കണ്ടേ നമുക്കും..................

Image
Image

ദുരന്തനിവാരണത്തില്‍ ‘മാലാഖ സ്പര്‍ശ’വുമായി ഏയ്ഞ്ചല്‍സ്

തിരുവനന്തപുരം: ദുരന്തനിവാരണത്തില്‍ ‘മാലാഖ സ്പര്‍ശ’വുമായി ഏയ്ഞ്ചല്‍സ് സംഘം അനന്തപുരിയിലുമത്തെി. കോഴിക്കോട് ആസ്ഥാനമായി ജില്ലാകലക്ടര്‍ പി.ബി സലീമിന്‍െറ നേതൃത്വതതില്‍ ആരംഭിച്ച ആരോഗയ്യ സന്നദ്ധസംഘം ‘ഏയ്ഞ്ചല്‍സ്’ ആണ് ദുരന്ത നിവാരണത്തില്‍ ജനകീയ പങ്കാളിത്തവും കുട്ടുത്തരവാദിത്വവും ആവശ്യമാണെന്ന പാഠവുമായി തിരുവനന്തപുരത്തുമത്തെിയത്. റവന്യൂവകുപ്പിന്‍െറ സുരക്ഷായനം ദുരന്തനിവാരണ പരിപാടിയോടനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിലാണ് ഏയ്ഞ്ചല്‍സ് കുട്ടായ്മ വേറിട്ട സന്ദേശവുമായി ജനശ്രദ്ധ നേടിയത്. ദുരന്ത നിവരണത്തില്‍ നിരവധി പേര്‍ക്ക് സംഘം പരിശീലനം നല്‍കി. 2011 ഫെബ്രുവരി 18ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമാണ് ഏയ്ഞ്ചലസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്കായി അടിയന്തര ശുശ്രൂഷ നല്‍കുക എന്ന ലക്ഷ്യത്തോടെ ഏതാനും ആംബുലന്‍സുകളുമായി തുടങ്ങിയ പദ്ധതിയാണ് ആക്റ്റീവ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്സ്്(ഏയ്ഞ്ചല്‍സ്). കോഴിക്കോട് മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. വേണുഗോപാലാണ് ആശയം മുന്നോട്ട് വെച്ചത്. ക്രമേണ അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോഴും അത്...

റെയില്‍വേ: മുന്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍

തിരുവനന്തപുരം: മറ്റൊരു റെയില്‍വേ ബജറ്റ് കൂടി പടിവാതിലില്‍ നില്‍ക്കുമ്പോഴും രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ബജറ്റ് വാഗ്ദാനങ്ങളെല്ലാം കടലാസില്‍. മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് വാഗ്ദാനംചെയ്ത പദ്ധതികളാണ് ഇതുവരെ നടപ്പാക്കാത്തത്. മൂന്ന് മെമു ഉള്‍പ്പെടെ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. മെഡിക്കല്‍ കോളജ്, വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ്,കോച്ചിങ് യാര്‍ഡ് തുടങ്ങി പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധതികള്‍ നിരവധിയാണ്. ദിനംപ്രതി അഞ്ച് ലക്ഷത്തില്‍ പരം യാത്രക്കാരുള്ള കേരളം റെയില്‍വേക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനമാണ്. കൊച്ചുവേളി-പോര്‍ബന്തര്‍ എക്സ്പ്രസ്, ആഴ്ചയില്‍ രണ്ട് ദിവസം ഓടേണ്ടിയിരുന്ന എറണാകുളം- ലോകമാന്യതിലക് എക്സ്പ്രസ്, എറണാകുളം -ചെന്നൈ എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചിരുന്ന ട്രെയിനുകളില്‍ പ്രധാനം. കൂടാതെ കോട്ടയം, ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള രണ്ട് മെമു ട്രെയിനുകളും നാഗര്‍കോവിലിലേക്കുള്ള ഒന്നും തുടങ്ങിയിട്ടില്ല. കടയ്ക്കാവൂര്‍- അകത്തുമുറി റെയില്‍വേ മെഡിക്കല്‍ കോളജായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ...