Posts

Showing posts from July, 2017

ഇരകൾക്ക് സാന്ത്വനമായി വിവരാവകാശ വിധി

ഇരകൾക്ക് നിയമപരമായി സംരക്ഷണം നൽകേണ്ടവർതന്നെ കുറ്റവാളികളോടൊപ്പം ചേർന്ന് അവരെ  പീഡിപ്പിക്കുന്ന സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ അസാധാരണമല്ല. എന്നാൽ, ഇത്തരം കുറ്റവാളികൾക്ക് നിയമം നൽകുന്ന പരമാവധി ശിക്ഷ ചുമത്തണമെന്ന തീരുമാനം അപൂർവമാണ്. ലൈംഗിക പീഡനങ്ങൾക്ക് ഇരയായ യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം നൽകണമെന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് രചനാത്മകമാകുന്നത്, അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം ഇത്തരം വിവരങ്ങൾ നൽകണമെന്ന തത്ത്വം സ്ഥാപിക്കപ്പെട്ടതുകൊണ്ടാണ്. പൗരെൻറ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ 48 മണിക്കൂറിനകം രേഖകൾ നൽകണമെന്നാണ് വിവരാവകാശ നിയമം അനുശാസിക്കുന്നത്. എന്നാൽ, ഇൗ സമയപരിധി ലംഘിച്ചു വരുകയാണ്. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ ഒരു മാസം കഴിഞ്ഞാ...

വിവരാവകാശത്തെ കൊല്ലുന്ന ദുർവ്യാഖ്യാനങ്ങൾ

വിവരാവകാശ അപേക്ഷകൾ മറ്റ് ഒാഫിസുകളിലേക്കും വകുപ്പുകളിലേക്കും കൈമാറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിവരാവകാശ കമീഷൻ സെക്രട്ടറി പുറപ്പെടുവിച്ച വിശദീകരണം സമീപകാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ‘കൈവശമുള്ള വിവരങ്ങൾ നൽകിയാൽ മതി’ എന്ന കമീഷെൻറ നിലപാട് അപേക്ഷകരെ വലക്കാൻ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയോടെ വിവരാവകാശപ്രവർത്തകർ ഇൗ വിശദീകരണത്തിനെതിരെ ശക്തമായി രംഗത്തുവന്നു. കമീഷൻ സെക്രട്ടറിയുടെ വിശദീകരണം ശരിവെച്ച് മുഖ്യ വിവരാവകാശ കമീഷണറായ വിൻസൻ എം. പോളും പ്രതികരിച്ചു. ‘‘അപേക്ഷ ലഭിക്കുന്ന അധികാരിയുടെ കൈവശമുള്ള വിവരങ്ങൾ നൽകിയാൽ മതിയെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇതേപറ്റി അറി...

നഴ്സുമാരുടെ സമരം

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വിട്ടുവീഴ്ചയില്ലാതെ കഴിഞ്ഞ 22 ദിവസമായി നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയും മറ്റ് അലവൻസുകളും നൽകുക, 200നുമേൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ സർവിസിലെ നഴ്സിന് തുല്യമായ ശമ്പളം നൽകുക, നിരോധിക്കപ്പെട്ട െട്രയ്നി സമ്പ്രദായം അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷിതത്വവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുക തുടങ്ങിയ സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ സമരത്തിനിറങ്ങിയത്. സമരത്തിനിടയിൽ സർക്കാർ വിളിച്ചുചേർത്ത ചർച്ചയിൽെവച്ച് സമരക്കാരാവശ്യപ്പെട്ട ശമ്പളം നൽകാൻ സർക്കാർ തീരു...

പാളംതെറ്റാത്ത ഒാർമ്മകൾ

ഒാർമ്മകൾക്ക് ഉപമകൾ പലതാണ്. തീവണ്ടിപ്പാളം പോലെ നീണ്ട് കിടക്കുന്നതുമാണത്. നാല് പതിറ്റാണ്ടോളം ഇന്ത്യൻ റെയിൽവേയിൽ ജോലി േനാക്കി വിരമിച്ച 91കാരൻ വിക്ടർ നാപള്ളി തെൻറ തീവണ്ടി ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുേമ്പാൾ ആ സ്മരണകൾക്ക് ആവിയെഞ്ചിെൻറ ഇരമ്പലാണ്. കറുത്തിരുണ്ട കൽക്കരിപുകയുടെ മണം മാറാത്ത തീവണ്ടിയാപ്പീസുകളും എൻജിൻ മുറിയും ആ ഒാർമ്മയിലുണ്ട്. ആവിയെഞ്ചിനുകളിൽ കൽക്കരി കത്തിക്കുന്ന ഫയർമാനായിട്ടായിരുന്നു വിക്ടർ നാപള്ളി എന്ന ബാബുവേട്ടെൻറ തീവണ്ടി ജീവിതം തുടങ്ങുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിലൊന്ന് ഹിന്ദു പത്രത്തിലെ പരസ്യം കണ്ട് റെയിൽവേയിൽ ജോലിക്ക് അപേക്ഷിച്ചത് മുതൽ എല്ലാം കൃത്യമായി ഒാർമ്മയിൽ സുക്ഷിക്കുന്നുണ്ട് ആ വയോധികൻ ഇന്നും. ഇന്ത്യൻ ക്രിസ്ത്യാനികൾക്കും ആംേഗ്ലാ ഇന്ത്യൻസിനും മുൻഗണന നൽകിയ ആ പത്രപരസ്യത്തിൽ ബ്രാഹ്മണർ അപേക്ഷിക്കേണ്ടതില്ലെന്നും സൂചിപ്പിച്ചിരുന്നു. കഠിനമായ ശാരീരികാധ്വാനം ആവശ്യമായ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ മാംസാഹരം കഴിക്കുന്ന...