Posts

Showing posts from January, 2018

"കാലത്തിനൊപ്പം നടത്താം, കരുതലോടെ"

നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം പരമ്പര മാധ്യമം പി.പി. കബീർ 5 ഒരു തലമുറയുടെ കരുത്തായിരുന്നവർ തളർന്നുവീഴുേമ്പാൾ താങ്ങാൻ കുടുംബം മാത്രമല്ല സമൂഹവും ഒപ്പമുണ്ടാകണം. മാനസികവും സാമൂഹികവും വൈകാരികവും സാമ്പത്തികവും നിയമപരവുമായ പിന്തുണയാണ് ആവശ്യം. സംസ്ഥാന വയോജനനയത്തിൽ പറയുന്നതുപോലെ വയോധികരുടെ സംരക്ഷണം ആദ്യം ഉറപ്പാക്കേണ്ടത് സ്വന്തം കുടുംബമാണ്. ഇതിനെ സാമൂഹികപ്രശ്നമായി കണ്ടുള്ള നടപടികൾ സർക്കാറും കൈക്കൊള്ളണം. നിലവിലെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം കൂടുതൽ ശക്തമായി നടപ്പാക്കാൻ സർക്കാർ നടപടി അനിവാര്യമാണ്. നിയമം നടപ്പാക്കുന്നതിൽ ജില്ലാ സാമൂഹികനീതി ഒാഫിസർക്ക് സുപ്രധാന പങ്കുണ്ടെങ്കിലും ഇത്തരമൊരു പിന്തുണ ലഭിക്കാറില്ലെന്നാണ് പരാതിക്കാർ പറയുന്നത്. വിധി അനുകൂലമായാലും തൃപ്തികരമാംവിധം നടപ്പാക്കിക്കിട്ടുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ട്രൈബ്യൂണൽ അനുവദിക്കുന്ന ജീവ...

"നിയമമുണ്ട്, നയമുണ്ട്; എന്നിട്ടും നിസ്സഹായർ"

നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം പരമ്പര^ മാധ്യമം^ പി.പി. കബീർ 4 വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കുറവില്ല. മാതാപിതാക്കളുടെയും പ്രായമായവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം 2007ൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം (മെയിൻറനൻസ് ആൻഡ് വെൽഫെയർ ഒാഫ് പാരൻറ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്) കൊണ്ടുവന്നു. സംസ്ഥാന സാമൂഹികനീതി വകുപ്പ് 2006ൽ വയോജന നയം പ്രഖ്യാപിക്കുകയും 2013ൽ ഇത് പരിഷ്കരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 40ലധികം സാമൂഹിക സുരക്ഷ പദ്ധതികളുണ്ട്. എന്നാൽ, വയോധികരിൽ മൂന്നിലൊന്ന് പേർക്കേ ഇവയുടെ നാമമാത്ര ആനുകൂല്യമെങ്കിലും ലഭിക്കുന്നുള്ളൂ. പ്രായമായവരുടെ സംരക്ഷണം മക്കളുടെയും ബന്ധുക്കളുടെയും കടമയാണെന്ന് കേന്ദ്ര നിയമം അനുശാസിക്കുന്നു. സംരക്ഷണം നൽകാത്ത മക്കൾക്കും ബന്ധുക്കൾക്കുമെതിരെ ട...

"അധ്വാനം ആയുസ്സിെൻറ അറ്റം വരെ"

നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം പരമ്പര  മാധ്യമം പി.പി. കബീർ 3 സാമ്പത്തിക പരാധീനതകളും തന്മൂലമുള്ള ദാരിദ്ര്യവുമാണ് വാർധക്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയെന്ന് വയോധികരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സെൻറർ ഫോർ െജറോേൻറാളജിക്കൽ സ്റ്റഡീസ് ചെയർമാൻ ഡോ. പി.കെ.ബി. നായർ പറയുന്നു. തുച്ഛമായ വാർധക്യകാല പെൻഷൻകൊണ്ട് ശിഷ്ടജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പലർക്കും കഴിയാറില്ല. ചിലർക്ക് ആസ്തിയുണ്ടാകും. പക്ഷേ, നിത്യച്ചെലവിന് വരുമാനമുണ്ടാകില്ല. ഉയർന്ന പെൻഷനും സാമ്പത്തികനിലയുമുള്ളവർക്കു നോക്കാനാളില്ലാത്തതാണു പ്രശ്നം. പ്രായത്തിെൻറ അവശതകളും അനാരോഗ്യവും വകവെക്കാതെ ജോലി ചെയ്യുന്നവർ...

"അവഗണന, പീഡനം, ഒറ്റപ്പെടൽ"

നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം പരമ്പര മാധ്യമം  പി.പി. കബീർ 2 ആയുർദൈർഘ്യത്തിെൻറ ആനുകൂല്യത്തിൽ നീട്ടിക്കിട്ടിയ വാർധക്യം ജീവിച്ചുതീർക്കാൻ പ്രയാസപ്പെടുന്നവർക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിെൻറയും പീഡനത്തിെൻറയും പട്ടിണിയുടെയും കഥകളാണ്. വീട്ടിൽനിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവർ, വൃദ്ധസദനങ്ങളിലും വഴിയോരത്തും ഉപേക്ഷിക്കപ്പെട്ടവർ, പുഴുവരിക്കുന്ന അനാഥശവങ്ങളായി ജീവിതം ഒടുങ്ങിയവർ... ചോരയും കണ്ണീരും വറ്റിയ വൃദ്ധമുഖങ്ങൾ ഏറെയുണ്ട്. 60 കടന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യപ്രശ്നങ്ങളും താങ്ങാനാകാത്ത ചികിത്സാ ചെലവുമാണ്. കേരളത്തിൽ പൊതുവെ ആത്മഹത്യനിരക്ക് കുറയുേമ്പാഴും പ്രായമായവർക്കിടയിൽ കൂടു...

"ജോർജ് വിയ: ഇതിഹാസതുല്യം ഈ ജീവിതം"

Image
1970 കളിൽ മൊൺറോവിയയുടെ ചെളി നിറഞ്ഞ ചേരികളിൽ നിന്നും ദാരിദ്ര്യത്തോടും ഇല്ലായ്മയോടും ഏറ്റുമുട്ടിയ എല്ലുന്തിയ ഒരു കറുത്ത പയ്യൻ പിന്നീട് കാൽപന്തുകളിയുടെ ലോകത്തെ എക്കാലത്തേയും ഇതിഹാസങ്ങളുടെ പട്ടികയിൽ വന്നു. ഇന്നിതാ, ചെളി നിറഞ്ഞ ചേരികളുടെ ഇടമായ മൊൺറോവിയ തലസ്ഥാനമായ ലൈബീരിയ എന്ന ആഫ്രിക്കൻ രാഷ്ട്രത്തിന്റെ പ്രസിഡൻറായി അന്നത്തെ ആ പയ്യൻ തെരഞ്ഞെടുക്കപ്പെടുമ്പോൾ അക്ഷരാർഥത്തിൽ ഇതിഹാസമാവുകയാണ് ആ ജീവിതം. പേര് ജോർജ് വീയ!! കളിക്കളത്തിലെ കിങ് ജോർജ്‌ ഇനി മുതൽ പ്രസിഡൻറ് ജോർജ്. അതെ ! ആഫ്രിക്കയുടെ ചരിത്ര നായകൻമാരിൽ ജോർജ് വിയയുടെ സ്ഥാനം അതുല്യമാവുകയാണ്. ദിവസക്കൂലിക്കാരനായ വില്യം.ടി.വിയയുടേയും ഭാര്യ അന്ന ക്വവേയുടെയും മകനായി 1967ൽ ജനിച്ച ജോർജ് വിയയുടെ ജീവിതം സമാനതകളില്ലാത്ത ഇഛാശക്തിയുടേയും പോരാട്ട വീര്യത്തിന്റെയും പ്രതിഭയുടേയും ഉത്തമോദാഹരണമാണ്. കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശി എമ്മ ബ്രൗണിന്റെ സംരക്ഷണയിൽ കഴിഞ്ഞ ജോർജ് വിയ കൗമാരമെത്തിയപ്പോൾ അഷ്ടിക്ക് വക തേടി സ്വിച്ച് ബോർഡ് ടെക്നീഷ്യന്റെ ജോലി ചെയ്തു. മുത്തശ്ശി വാങ്ങിക്കൊടുത്ത ബൂട്ടുകളുമിട്ട് ലൈബീരിയയുടെ പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളുടെ മുൻനിര കളിക്കാരനായി പേരെടുത്ത...